Posts

വാനപ്രസ്ഥം

Image
ഇലകൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലൂടെ നീങ്ങി, ശരത്കാലം വന്നണയുന്നതും- കാത്തു നിൽക്കവേ, മഞ്ഞുപോൽ പടർന്നുകയറുന്നുവോ എന്നുള്ളിലും നൊമ്പരം? കല്ലായ ഹൃദയത്തിൻ ഭാരമോ, അതോ, ചുമലിൽ വെക്കപെട്ട ഭാണ്ഡമോ? അറിയില്ല. വിടവാങ്ങുന്നു ഞാൻ, പാണ്ഡവനായി. കൊഴിഞ്ഞുവീണ ഓർമകൾ മാത്രമാണെന്റെ ജീവൻ എന്നോർത്ത് വിലപിക്കാൻ സമയമില്ല. പോകുന്നു ഞാൻ ദൂരേ ദൂരേ.. കണ്ണെത്തത്തൊരു മൂല തേടി, ഏകനായ്.

നിത്യപ്രണയം

എന്നും ആദ്യം എന്നെ വിട്ടുപിരിയുന്നത് നീയാണ്. അവസാനം എന്നിലേക്ക് തിരികെ വരുന്നതും നീ തന്നെ. ഇരുളിന്റെ മറപറ്റിയുള്ള നിന്റെ വരവ്, ഞാനതു കാത്തിരുന്നു. നീ വരാൻ വൈകുന്...

Wrath

As her tears kissed her feet, the  World stood still; Then a sudden outburst. Her wrath, the roaring waters crossing the horizon. Her wrath, the plundering storms forcing down. Her wrath, the shattering quakes holding up. The wrath of Mother Nature.

City

Image
My City. There are so many Ways. Good ones. Bad ones. All you need to know is Where you want to reach. Shortcuts, Roadblocks, Traffic, Potholes, U-turns, Bridges. They could show you Your passion. So, I keep walking, Walking and walking. To my dreams.  

Today is the Day

Image
Today. I finally take Your pictures Off my walls. Smiles, Tears, Everything. Empty spaces fill them Now. But, they are better than the Ugly patches You had left. They paint those walls With colors of Peace; Tranquility. My walls are now ready For new pictures, New colors. Everything, but You. I finally take You Off my life.

Ignorance

Image
I could let go of you, but this feeling inside. I still love you. And, all I need to know is that you too. Just that we choose to ignore it, for good. I have let go of you. But, you still take away my breathe. Needless to say, I choose to ignore that too. Love was blind. Now, this ignorance is bliss.

പ്രണയം

Image
പ്രണയം, ആ ഒരു വികാരം മാത്രമാണു ഭൂമിയിൽ ഉള്ളത് എന്നു ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ബാക്കിയെല്ലാം അതിന്റെ വകഭേദങ്ങളാണത്രെ! ഒരിക്കലെങ്ങിലും പ്രണയം തോന്നാത്തവർ ചുരുക്കം. ചിലപ്പോൾ ചിലരോട്, ചിലപ്പോൾ ചിലതിനോട്.. ചിലപ്പോളാകട്ടെ, അതു ഒരു ആശയതിനോടോ ഒരു പ്രസ്ഥാനത്തിനോടോ പോലും. വീണ്ടും വീണ്ടും വായിക്കുംതോറും പ്രിയമേറുന്ന ഒരു പ്രണയഗീതം: "നമുക്ക് വയലുകളിലേക്കു പോയി ഗ്രാമങ്ങളിൽ രാപാർക്കാം.. അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ ചെല്ലാം.. അവ തഴച്ചുവളർന്നോയെന്നും മുന്തിരിപ്പൂക്കൾ വിടർന്നോയെന്നും മാതളനാരകം പൂവിട്ടോയെന്നും നോക്കാം.. എന്നിട്ട്, അവിടെവച്ച് നിനക്ക് ഞാനെന്റെ പ്രണയം നൽകാം.." -സോളമന്റെ പ്രണയഗീതങ്ങൾ